Showing posts with label തൂലിക. Show all posts
Showing posts with label തൂലിക. Show all posts

Thursday, 18 August 2011

ഭൂപരിഷ്കരണം.. പ്രശ്നവും പരിഹാരവും.

എസ്‌.എ അജിംസ്‌

tIcf¯n Ignª ]Xnäm­n DbÀ¶p h¶ Gähpw cq£amb cmjv{Sob hnjbamWv `qan {]iv\w. ]cnanXamb `qhn`hhpw DbÀ¶ P\km{µXbpapÅ tIcf¯n AXpsIm­v Xs¶ `mhnbnepw tIcf hnIk\s¯ _m[n¡p¶ apJyhnjbambXn\m `q{]iv\w Xs¶bmIpw tIcf¯nsâ Gähpw kp{][m\amb cmjv{Sob hnjbw.PmXnhyhØ `q_Ô§sf \nÝbn¨ ]ucmWnI tIcf¯n \n¶v B[p\nI P\m[n]Xy tIcf¯nte¡pÅ ]cnWmaw \S¶v Ac \qäm­v Ignªn«pw PmXn_²amb `q_Ô§fmWv C¶pw \ne\n¡p¶sX¶v kq£vahniIe\¯n a\ÊnemIpw. CXv tIcf¯nse cm{ãob aWvUe¯n Gsd sIm«ntLmjn¡s¸« `q]cnjvIcW¯nsâ ZuÀ_ey§fnte¡mWv hncÂNq­p¶Xv. `q]cnjvIcW¯nsâ Cu t]mcmbvaIÄ, tIhew, IogvPmXn¡mcpsS AhImi§fpsS \ntj[w am{XaÃ, adn¨v, tIcf¯nsâ ImÀjnIhyhØbpsS A[]X\w, tIcftamU hnIk\¯nsâ Xncn¨SnIÄ, kwØm\¯nsâ s]mfnän¡Â Ct¡mWanbpsS ZuÀ_ey§Ä, `mhn hnIk\¯n\p ap¶nse Bi¦IÄ ,`£ykpc£ F¶nhbpambpw _Ôs¸«pInS¡p¶p.



D¯tc´ybn \n¶pw hyXykvXambn sshInbpw IrXyamb NmXpÀhÀWy hyhØ ]men¡m¯Xpamb PmXn k{¼ZmbamWv tIcf¯n \ne\n¶sX¦nepw `q_Ô§fmWv tIcf¯nse A[nImct{iWnsb \nÀWbn¨ncp¶Xv. {_mÒW ta[mhn¯¯ne[njvTnXamb kmaqlyLS\bn taÂPmXn¡mÀ `qanbpsS AhIminIfmbn amdn. IogvPmXn¡mÀ `qanbn \n¶pw A[nImc¯n \n¶pw AIän\nÀ¯s¸«psh¶v am{XaÃ, taÂPmXn¡mcpsS ASna¯¯n\v hnt[bamtI­nbpw h¶p. sImtfmWnb ImeL«t¯msS, B[p\nI hnZym`ymkw IS¶ph¶tXmsSbpw CsX¯pSÀ¶p­mb kmaqlnI \thmYm\ kwcw`§tfmsSbpw PmXn hyhØ¡v Imcyamb tIm«w X«pIbpw IogvPmXn¡mcpsS AhImi kac§fpbÀ¶p hcnIbpw sNbvXXn\v kam´cambmWv tIcf¯n IpSnbmbva ]cnjvIcW \nba§fpap­mbXv. PmXnhyhØs¡Xncmb apt¶äw tIcf¯n ^yqU `q_Ô§Äs¡Xncmb apt¶dw IqSnbmbncp¶psh¶v CXn \n¶v hyàamIp¶p. ]t£, Cu IpSnbmbva ]cnjvIcW{ia§fpsS ]qÀ¯oIcWambn hnebncp¯s¸«, `q]cnjvIcW{ia§Ä BZy C.Fw.Fkv kÀ¡mÀ XpS§nsh¡pIbpw 1970þ kn.ANypXtamt\m³ kÀ¡mÀ ]qÀ¯nbm¡pIbpw sNbvX `q]cnjvIcW {ia§Ä¡v tijhpw tIcf¯n ASnØm\ P\hn`mKw `qanbn \ns¶mgnhm¡s¸«p F¶XmWv tIcf tamU hnIk\w t\cn« ASnØm\ shÃphnfn.tIcf¯nse `q]cnjvIcW{ia§Ä ^yqUenk¯ns\Xncmb {Ia{]hr²amb kmaqly apt¶ä¯nsâ Xs¶ `mKambn ImWWw.




1929se ae_mÀ IpSnbmbva \nbaw, 1934 se sIm¨n shdpw]m«w IpSnbm³ \nbaw, 1950se Xncp sIm¨n hn[n \S¯p \nÀ¯nsh¡Â \nbaw, IpSnsbmgn¸n¡Â \ntcm[\ \nbaw,1954se XncpsIm¨n ImÀjnI ]cnjvImc _nÃpIÄ,1957 se Hgn¸n¡Â \ntcm[\ \nbaw XpS§nb \nba \nÀamW§fpsS XpSÀ¨bmWv 1957 Unkw_À 21\v AhXcn¸n¨ At{Kdnb³ dntej³ _nsöv AhXcW thfbn BZy dh\yq a{´nbmbncp¶ sI.BÀ Kucnb½ AXns\ hntijn¸n¨Xv. F´mbmepw IpSnbm³ hyhØ Ahkm\n¸n¨p sIm­v Øncw IpSnbm³amcpsS Irjn`qanbn AhÀ¡v AhImiw \ÂIpIbpw hmcw,]m«w,ImWw XpS§nb P·n IpSnbm³ hyhØIfn Irjn sNbvXp t]m¶ `qanbn IpSnbm³amcpsS AhImiw Dd¸n¡pIbpw sN¿m\pt±in¨pÅ Cu _nÃv ^yqUenk¯nsâ ihs¸«nbnse Ahkm\s¯ BWnbmbn amdn F¶pÅXn kwibanÃ. C¡mcy¯n \nba\nÀamW¯n\v kÀ¡mcn\v t{]cIambXv H¶mw tI{µ ¹m\nwKv Iaojsâ amÀK\nÀtZi§fmbncp¶p F¶ Imcyw sI.BÀ Kucnb½ Nq­n¡m«pIbpw sN¿p¶p­v. Ah Xmsg ]dbp¶hbmWv.



1. `qhpSam _Ô§fpsS C¶s¯ kz`mh¯n \n¶pZn¡p¶ ImÀjntImÂ]mZ\¯n³taepÅ XS椀 \o¡pI.

2.DbÀ¶ Imcy£aXbpw DÂ]mZ\£aXbpapÅ Hcp ImÀjnI hyhØ Ignbp¶Xpw thKw hmÀs¯Sp¡p¶Xn\mhiyamb kmlNcy§Ä krjvSn¡pI.

CXn\mbn ¹m\nwKv Iaoj³ apt¶m«p sh¨ in]mÀiIÄ Xmsg ]dbp¶p.

1. a[yhÀ¯nIsf Hgnhm¡pI.

2. ØncmhImiw,acymZ¸m«w, ØncIpSnbm³amÀ¡v `qanbn DSaØX,DSamhImiw DĸsSbpÅ `qanIÄ¡v ]cn[n \nÀWbw.

3. Xp­p Xp­p `qanIÄ H¶n¨p tNÀ¯v Irjn imkv{Xobhpw BZmbIchpam¡pI, Irjn \S¯n¸n Imcy£aXbp­m¡pI,klIcWmSnØm\¯nepÅ Irjn hfÀ¯pI.

`q]cn[n \nba¯neqsS GItZiw 21 e£w G¡À an¨`qan Is­¯psa¶v {]Xo£ns¨¦nepw 1970  AXv 7 e£w G¡dmbn Npcp§n. tXm«w taJesbbpw aXØm]\§sfbpw `q]cn[n \nba¯n \ns¶mgnhm¡nbXn\m Cu ]gpXneqsS `qP·namÀ an¨`qan CÃmXm¡pIbmbncp¶p. `q]cnjvIcWw F¶Xv `qP·nbn \n¶v an¨`qan ]nSns¨Sp¯v `qclnX\v \ÂIpIsb¶ efnXhpw P\m[n]Xy]chpamb {]{Inbbn \n¶v IpSnbm\v ssIhi`qanbn DSaØmhImihpw P·nbpsS IpSnInS¸pImc\mb IÀjIs¯mgnemfn¡v IpSnInS¸hImihpsa¶ \nebnte¡v Npcp§nt¸mbn. an¨`qan hfªhgnIfneqsS kwc£n¡s¸«tXmsS, PmXnhyhØbpsS Imes¯ `q_Ô§Ä Xs¶ ho­pw XpSÀ¶pt]m¶p. BsIbp­mb amäw IpSnbm\v `qanbn DSaØmhImiw e`n¨psh¶Xv am{XamWv. 1968 kwØm\ kÀ¡mÀ \S¯nb `q]cnjvIcW {ia§fpsS ]ptcmKXn ]Tn¡m³ th­nbpÅ `q]cnjvIcW kÀth ]¯phÀjs¯ `q]cnjvIcW{ia§fpsS ^ew ]pd¯p sIm­ph¶p. 1966 hsc, 17700 G¡dnsâ DSaØmhImiw am{XamWv IpSnbm³amÀ hm§nbsX¶pw Hcp tImSn cq]tbmfw CXn\v {]Xn^eambn P·namÀ¡v e`n¨Xmbpw Is­¯n. 1957 apX 1966 hsc 4.37 e£w G¡À `qanbpsS ssIamäw \S¶Xmbn kÀth Is­¯n.CXp kqNn¸n¡p¶Xv `q]cnjvIcW{ia§fpsS Ahkm\L«¯n `qtI{µoIcWw \S¶psh¶mWv. `mKw sh¡eneqsSbpw {SÌv cq]h¡cn¨pw an¨`qan kwc£n¡m³ `qP·namÀ¡v ]gpXpIÄ \ÂIp¶Xmbncp¶p `q]cnjvIcW \nbaw. kn.]n.Fw t\Xmhv F.sI.PnbpsS t\XrXz¯n Fgp]XpIfn an¨`qan kacw Bcw`n¨p. F¶mÂ, CXpsIms­m¶pw `q]cnjvIcW {]{Inbbn Hgnhm¡s¸« IÀjIs¯mgnemfnIÄ¡v AYhm ZenXv kapZmb¯n\v `qan e`n¡m³ klmbn¨nÃ.



`q]cnjvIcW¯nsâ Xncn¨SnIÄ: kwØm\¯v \S¶ sXämb `q]cnjvIcW \S]SnIÄ kwØm\¯nsâ ImÀjnI km¼¯nI taJesb tZmjIcambn _m[n¨p. tIcf¯n \S¶Xv k¼qÀW`q]cnjvIcWasöpw IpSnbmbva ]cnjvIcWw am{XamsW¶pw an¨`qan CÃmXmbtXmsS hyàambn. ImÀjnIs¯mgnemfnbpsS A[zm\w sIm­v Irjn \S¯nbncp¶ IpSnbm·mcpsS km¼¯nI \ne t`Zs¸SpIbpw AhcpsS ASp¯ Xeapd IqSpX hnZym`ymkw t\SpIbpw AhÀ ImÀjnIhr¯n Dt]£n¡pIbpw sN¿p¶ ImgvNbmWv Fgp]XpIfpsS Ahkm\t¯msS \mw ImWp¶Xv. shÅt¡mfÀ tPmenbnte¡v Xncnª Cu hn`mKw hntZit¯¡pw adp\m«nte¡pw t]mbtXmsS Irjn`qan hym]Iambn Xcnimhm³ XpS§n.a®n ]WnsbSp¡p¶h\v a®nÃm¯ AhØbpw `qanbpÅh³ a®n ]WnsbSp¡m¯ AhØbpw kwPmXambn.CtXmsS, s\ÂIrjnbpĸsS tIcf¯nsâ XIÀ¶tXmsS tIcf¯nsâ `£ykpc£ A]IS¯nembn. F¬]XpIfpsS XpS¡t¯msS, tIcf¯nte¡v hntZi ]Ww IqSpXembn F¯m³ XpS§n. Cu ]Ww hyhkmb¯n \nt£]n¡m³ ]änb kmlNcyw tIcf¯nep­mbncp¶nÃ. AtXmsS, ImÀjnIhr¯n \ne¨ `qanbnte¡mbn ]W¯nsâ \nt£]w. CXv `qanbpsS Dul¡¨hS¯nte¡v hgnsh¨p. F¬]XpIfn Bcw`n¨ Sqdnkhpw `qansb Dul¡¨hS¯nte¡v \bn¨p. `qanbpsS hne IpXn¨pbcpIbpw Hcp DÂ]mZt\m]m[n F¶ \nebn \n¶v Hcp \nt£]hkvXp F¶ \nebnte¡v `qanbpsS kz`mhw ]cnhÀ¯n¸n¡s¸«p.Sqdnkw hfÀ¶tXmsS, ]ÝnaL«¯nse tXm«w taJebnse `qan ¹mtâj³ DSaIÄ apdn¨phn¡m³ XpS§n.sXm®qdpIfn tXm«hnfIÄ¡pw \mWyhnfIÄ¡pw hnebnSnªtXmsS Cu hnÂ]\ XzcnX KXnbnembn. `qclnXcmb tXm«w sXmgnemfnIÄ¡v sXmgn \jvSw IqSn kw`hn¨tXmsS Ahcn BßlXybpw ]«nWnacWhpw hym]Iambn. aq¶mdnepw lmcnksâ tXm«§fnepw Cu hnÂ]\ hym]Iambn \S¶p.




hntZi]W¯nsâ Ips¯mgp¡v \ntXym]tbmK km[\§fpsSbpw \nÀamW kma{KnIfpsSbpw hne hÀ[n¸n¨p. `qan hym]Iambn dnb FtÌäv h¡cW¯n\v hnt[bambn. \nc´cw ssIamäw sNs¿s¸Sp¶ `qan ]mhs¸«h\v Iqc sh¡m³ A{]m]yambn. DÂ]mZ\ taJe XIcpIbpw ]Ww `qan¡v ta Ipanªp IqSpIbpw sN¿p¶ Cu km¼¯nI ØnXn hntijw U¨v Zo\w F¶ km¼¯nI k¶nKv[mhØbnte¡v tIcf¯nsâ s]mfnän¡Â Ft¡mWansb sIms­¯n¨p.



BZnhmkn `qan: It¿ä¯nsâbpw NqjW¯nsâbpw Ncn{Xw.tIcf¯nse BZnhmknIfpsS Ncn{Xw AhcpsS `qanbpsS taepÅ sImtfmWnbenk¯nsâbpw apJy[mcm kaql¯nsâbpw A[n\nthi¯nsâ Ncn{XamWv. ZenXpIÄ tIcf¯n `qan¡p ta AhImianÃm¯hcm¡s¸«hcmbncps¶¦n Ncn{XmXoX Imew apX h\hmknIfmb tIcf¯nse BZnhmkn kaql¯n\v h\`qan s]mXp kz¯mbncp¶p. P·n þIpSnbm³ hyhØtbm, kzImcykz¯pSam k{¼Zmbtam BZnhmknIÄ¡nSbn \ne\n¶ncp¶nÃ. AXpsIm­v apJy[mcm kaql¯nsâ PmXn hyhØtbm, P·n¯hmgvNtbm BZnhmknIÄ A\p`hn¨nÃ. ImSvAhcpsS Bhmk hyhØbmbncp¶p.h\yarK§sf t]mse, AhÀ ImSnt\mSnW§n Pohn¨p. s]mXphmb h\`qanbn Iq«mbn IrjnIÄ \S¯nbpw sNdparK§sf th«bmSnbpw AhÀ `£Ww Is­¯n. BZyambn BZnhmkn `qanbn A[n\nthiw \S¯nbXv sImtfmWnbenkamWv. _n«ojpImcpsS IS¶phcthmsS, kzImcy h\`qan k{¼Zmbw Bcw`n¡pIbpw BZnhmknIfpsS A[o\Xbnembncp¶ h\`qan P·namcpsS kzImcy kz¯m¡n amäpIbpw sNbvXp.



Ipsdb[nIw h\`qan {_n«ojpImÀ t\cn«pff A[o\Xbnepam¡n. ae_mdn kzImcy h\`qan hgnbpw XncphnXmwIqÀ taJebn P·namcn \n¶v Ip¯I¸m«w hgnbpw kz´am¡nb h\`qanbn \n¶v BZnhmknIsf AhÀ B«nbnd¡n. ¹mtâj\pIÄ¡mbn h\`qan It¿dnb {_n«ojpImÀ 1870þ amä¡rjn \ntcm[n¨p sIm­v D¯chnd¡n. {_n«ojpImcmIs«, kzm`mhnI h\w Xs¶ \in¸n¨v tX¡v ¹mtâj\pIÄ Øm]n¨p. ]cnØnXn¡nW§p¶ BZnhmknIfpsS IrjncoXnsb {_n«ojv tXm«w hyhkmbw hngp§nbtXmsS tIcf¯n ]cnØnXn XIÀ¨ cq£ambn. tXm«w hyhkmbw hfÀ¶tXmsS, h\`qanbpsS hnkvXrXn hym]Iambn IpdbpIbpw dºÀ t]mepÅ \mWyhnfIÄ {_n«ojpImÀ Irjn sN¿m\mcw`n¡pIbpw sNbvXp. h\`qan ]camh[n NqjWw sN¿pIsb¶ e£yt¯msSbmWv {_n«ojpImÀ h\w hIp¸pw h\w \nba§fpw cq]oIcn¨Xv. 1864 h\w hIp¸v cq]oIcn¨ {_n«ojv kÀ¡mÀ 1865 h\\nba§fpw cq]oIcn¨p. {_o«ojv h\\nba¯nsâ e£yw h\kwc£Wambncp¶nÃ. adn¨v h\`qanbnse ¹mtâj³h¡cWhpw \mWyhnfIfpsS Irjnbpambncp¶p.CS\m«n \n¶pw aäpap­mb IpSntbäamWv BZnhmkn `qan It¿äw sN¿s¸Sphm\p­mb kp{][m\ ImcWw. {_n«ojpImcwc`n¨ tXm«§fnte¡pÅ sXmgnemfnIsf F¯n¡m³ AhÀXs¶bmWv IpSntbäs¯ BZyw t{]mÂkmln¸n¨Xv. c­mw temIalmbp²Ime¯v `S³amsc ]p\c[nhkn¸n¡p¶Xnsâ `mKambn hb\m«n BZnhmkn `qan It¿dn skänÂsaâpIÄ Øm]n¨p.




CXn\mbn 33802 G¡À BZnhmkn `qan It¿dnbXmbn IW¡pIÄ hyàam¡p¶p. ]n¶oSv kwØm\ cq]oIcWt¯msS, a[ytIcf¯n \n¶v, hninjym a[yXncphnXmwIqdn \n¶v AXniàamb IpSntbäamWv hb\m«nte¡p­mbXv. \mWyhnf¡rjn¡mbpÅ `qan¡mbmbncp¶p Cu IpSntbäw. 1961apX 1971 hscbpÅ Imebfhn hb\m«nse P\kwJy 50.35 iXam\hpw 1971 apX 81hscbpÅ Imebfhn 33.87 iXam\hpw 1981þ1991 21.15 iXam\hpw hÀ[n¨psh¶v ImWpt¼mÄ Cu IpSntbäw F{Xam{Xw iàambncp¶psh¶v a\Ênem¡mw. IpSntbdnbhÀ IogS¡nbXv BZnhmknIfpsS `qanbmWv. 1975 C´ybnse sam¯w BZnhmkn`qhnjb§Ä NÀ¨ sN¿m³ tNÀ¶ kwØm\ ]«nIhÀK hIp¸v a{´namcpsS tbmKw Hcp {]tabw ]mÊm¡n.





1975 G{]n H¶n\mbncp¶p CXv. AXn\v GXm­v c­v ZiIw ap¼v \nbanXamb t[_mÀ Iaoj³ dnt¸mÀ«nsâ shfn¨¯nembncp¶p Cu {]tabw. CsX¯pSÀ¶mWv tIcf¯n BZnhmkn `q\nbaw {]m_ey¯n hcp¶Xv. kn. ANypXtat\m³ apJya{´nbpw C.Fw.Fkv {]Xn]£ t\Xmhpambncp¶p. t[_mÀ Iaoj³ dnt¸mÀ«nsâ apJy in]mÀi C´y³ dn¸»nIv cq]oIrXambXp apXepff apgph³ BZnhmkn`qan It¿ähpw Xncn¨p ]nSn¨v AXnsâ AhIminIÄ¡v \ÂIWsa¶Xmbncp¶p._n kw_Ôn¨ \S]Sn{Ia§Ä \S¡p¶Xn\nsS C´ysbm«msI ASnb´ncmhØ {]Jym]n¨p. ASnb´ncmhØbn {]Jym]n¡s¸« Ccp]Xn\ ]cn]mSnIfn A\ym[o\s¸« BZnhmkn`qan XncnsI¸nSn¡psa¶ {]XnÚbp­mbncps¶¦nepw tIcf¯n ASnb´ncmhØ¡me¯v BZnhmkn `q\nbaw \S¸nem¡s¸«nÃ. Fs´ms¡bmbmepw ASnb´ncmhØ¡me¯pw XpSÀ¶pw hb\m«nepw A«¸mSnbnepw IpSntbähpw BZnhmkn `qan It¿ähpw \nÀ_m[w XpScpIbmbncp¶p. \nbaw \S¸nem¡p¶Xn\pÅ N«§fpsS cq]oIcW¯n\v ]ns¶bpw 11 sImÃsaSp¯p. 1986 N«§Ä 1981 apXepÅ ap³Ime{]m_eyt¯msS \nehn h¶t¸mtg¡pw C\n It¿äw sN¿s¸Sm³ `qanbnÃm¯ ØnXn kwPmXambn. BZnhmkn `q\nba{]Imcw 1960 apX 1982 hsc \S¶ apgph³ BZnhmkn `qanssIamä§fpw \nbahncp²ambn {]Jym]n¡s¸«p. 1982 apX BZnhmkn `qan BZnhmknIfÃm¯hÀ¡v ssIamäw sN¿p¶Xv Akm[phm¡s¸«p.





Gähpa[nIw BZnhmkn `qan It¿äw sN¿s¸« hb\m«n t]mepw Cu \nbaw \S¸mbnà F¶p Xs¶ ]dbmw. 1975 se BZnhmkn `q\nbaa\pkcn¨v am\´hmSn Xmeq¡n e`n¨ 504 At]£IÄ {]Imcw 693.72 G¡À `qan XncnsI e`nt¡­nS¯v e`n¨Xv tIhew 2.5 G¡À am{XamWv. kp¯m³ _t¯cnbn 1204 At]£Ifnembn 2114.39 G¡À e`nt¡­nS¯v 0.55 G¡À `qanbmWv e`n¨Xv. ssh¯ncn Xmeq¡nemIs« 571 At]£Ifnembn 980.49 G¡À `qan e`nt¡­nS¯v Hcp skâv `qan t]mepw e`n¨nÃ. Cu \nbaw \S¸nem¡p¶Xnsâ apJyXSÊw BZnhmknIfpsS ]¡Â AhcpsS `qan A\ym[o\s¸«Xnsâ tcJIÄ lmPcm¡m\p­mbncp¶nà F¶XmWv. tcJIfpÅ At]£IfpsS IW¡mWv apIfn \ÂInbXv. AXv t]mepw XncnsI t\Sns¡mSp¡m³ Ignbm¯ Hcp a¨n\nbaambn BZnhmkn `q\nbaw amdn. \nch[n t`ZKXn{ia§Ä¡pw tImSXnbnSs]SepIÄ¡psamSphn 1999se BZnhmkn `q\nbat`ZKXn 2009 kp{]ow tImSXn `mKnIambn AwKoIcns¨¦nepw BZnhmknIfpsS \jvSs¸« `qan XncnsI e`yam¡p¶Xn\v Cu \nbat`ZKXn¡pw Ignªn«nÃ.


tXm«w taJebnse `qan tI{µoIcWhpw apdn¨p hnÂ]\bpw.

tXm«w taJebn `qan tI{µoIcn¡s¸Sm\pÅ ImcWw `q]cn[n \nba¯n \n¶v tXm«w taJesb Hgnhm¡nbXmbncp¶p. CXn\m ]ÝnaL«¯n ]Xn\mbnc¡W¡n\v slIvSÀ tXm«§Ä `q]cn[n \nba¯n \n¶v Hgnhm¡s¸SpIbpw hym]Iambn `qan tI{µoIcn¡s¸SpIbpw sNbvXp.]ÝnaL«¯n am{XaÃ, CS\mSnepw Irjn`qan tXm«sa¶ hymtP\ `q]cn[n \nba¯n \n¶v Hgnhm¡s¸«v `qP·namcpsS ssIhiw XpSÀ¶Xv an¨`qan CÃmXm¡phm\nSbm¡n. \mWyhnfIfpsS IbäpaXn km[yXIÄ \ne\nÀ¯phm\mbncp¶ tXm«w taJesb `q]cn[n \nba¯n \ns¶mgnhm¡nbsX¦nepw tIcf¯n tXm«w taJebnse DZv]mZ\¯nsâ tXmXv KWyambn IpdbpIbmWv sNbvXXv. \mWyhnft¯m«§Ä Ime{ItaW \jvS¯nembtXmsSbpw ]ÝnaL«w tI{µoIcn¨pÅ Sqdnkw hnIk\t¯msSbpw kÀ¡mÀ Ip¯I¸m«¯n\v \ÂInb `qan hym]Iambnapdn¨p hn¡phm³ XpS§n. aq¶mdn Smäbpw hb\m«nepw ]¯\wXn«bnepw s\Ãnbm¼XnbnepsaÃmw C¯c¯nepÅ `qan hnÂ]\ hym]Iambn. C¯c¯n \jvSamb `qan C\nbpw Xncn¨p ]nSn¡m³ kÀ¡mcn\mbn«nÃ. aq¶mdn ]m«¯n\v \ÂInb `qan am{XaÃ, ¹mtâj\pIfnÂ\n¶v kÀ¡mcn \n£n]vXam¡nb `qanbpw Smä apdn¨p hnäp. C¯cw \nbahncp² `qansImÅ XSbm³ tImSXn CSs]SepIÄ¡p t]mepw C\nbpw km[n¨n«nÃ.


{]tXyI km¼¯nI taJebpw dnb FtÌävh¡cWhpw.

2005 tI{µ kÀ¡mÀ sIm­v h¶ {]tXyI km¼¯nI taJem \nbaw Irjn`qanbpsS hym]Iamb dnb FtÌäv h¡cW {]{Inbbnte¡v \bn¨p. tIcf¯n BZyw \nehn h¶ {]tXyI km¼¯nI taJe kÀ¡mÀ B`napJy¯nepÅXmbncps¶¦n 2008  kwØm\ kÀ¡mÀ kzImcy taJebnse {]tXyI km¼¯nI taJeIÄ¡\paXn \ÂIn. CXv, Irjn`qan hym]Iambn Ip¯I dnb FtÌäv I¼\nIfpsS A[o\Xbnem¡m\nSbm¡n. FdWmIpfw,XriqÀ PnÃIfn Irjn`qan C¯c¯n `q]cn[n \nba§sft¸mepw ewLn¨p sIm­v Ip¯I dnb FtÌäv I¼\nIÄ ssI¡em¡n. A\paXn \ÂInb Ggv kzImcy skkv I¼\nIfn Bcpw Xs¶, CXphsc \nÀamW {]hÀ¯\§Ä \S¯nbn«nÃ.



2008þ2009 IemL«¯nep­mb BtKmf km¼¯nI amµyw aqew dnb FtÌäv hn]Wn XIÀ¶Xp aqeamWnXv. F¦n Xs¶bpw dnb FtÌäv hn]Wn DuÀPnXamIp¶ apd¡v ho­pw kzImcy dnb FtÌäv I¼\nIÄ skknsâ t]cn IqSpX Irjn`qan ssI¡em¡m³ {ian¡pw. C¯c¯n Ip¯IIfpsS I¿nse¯s¸Sp¶ `qan apJyambpw s\Â]mS§fmsW¶Xpw {it²bamWv. `qanbpsS dnb FtÌävh¡cWw tIcf¯n Imcyamb ]cnØnXn \mi¯n\pw CSbm¡p¶p­v. \oÀ¯S kwc£W \nbaw {]m_ey¯nemsb¦nepw dh\yphIp¸nsâbpw IrjnhIp¸nsâbpw aäpw A\mØ aqew Ct¸mgpw s\ÂhbepIÄ hym]Iambn \nI¯s¸«p sIm­ncn¡p¶p. CXv tIcf¯nse `qhn\ntbmKs¯, XnI¨pw dnb FtÌäv tI{µoIrXam¡nbXpt]mse, I\¯ shÅs¡«n\pw IpSnshÅ£ma¯nte¡pw \bn¡p¶p­v. I­Â¡mSpIfpsS \miamWv dnb FtÌävh¡cW¯nsâ asämcp {]XymLmXw. sIm¨nbnse tim`m Uhet¸gvkn³sd sslsSIv knän ]²Xn, CSs¡m¨nbnse {In¡äv tÌUnbw F¶nh¡mbn I­Â¡mSpIÄ \in¸n¨Xv {it²bamWv. Xoc{]tZi§fnse ap¡phcpsS D]Poh\amÀKanÃmXm¡ns¡m­mWv hÃmÀ]mSw Is­bn\À sSÀan\ F¶ skÊpw ]pXpssh]v FÂ.F³.Pn sSÀan\epw ]Sp¯pbÀ¯nbXv F¶Xpw {it²bamWv. kvamÀSv knän ]²Xn bmYmÀYyamIp¶tXmsS, ChnsS kÀ¡mÀ GsäSp¯ `qanbpsS ]cnkc¯v C¯c¯nepÅ `qan tI{µoIcWhpw dnb FtÌäv hym]mchpw ho­pw DuÀPnXamIpw.



`qan GsäSp¡Â \nbahpw IpSnsbmgn¸n¡s¸Sp¶hcpw

1894 {_n«ojv kÀ¡mcv ]mkm¡nb \nbaamWv P\m[n]Xy C´ybn C¶pw \½Ä t`ZKXnIsfm¶panÃmsX ]n´pScp¶Xv. \nba¯ns\Xncmb hnaÀiw Gähpa[nIw DbÀ¶Xv en_d km¼¯nI ]cnjvImc§sf¯pSÀ¶v h³InS tImÀ¸tdäpIÄ¡mbn kÀ¡mÀ `qantbsäSp¡Â DuÀPnXs¸Sp¯nb Ignª c­p ]Xnäm­pIfnemWv. {]tXyI km¼¯nI taJeIÄ¡mbn Irjn`qan GsäSp¡p¶Xns\Xnsc almcmjv{Sbnse dmbvKVv, IÀWmISIbnse awKem]pcw F¶nhnS§fn Ignª c­v hÀjambn IÀjIcpsS {]t£m`w \S¡pIbmbncp¶p. tIcf¯n kvamÀSv knän, hÃmÀ]mSw, ]²XnIÄ¡mbn \S¶ IpSnsbmgn¸n¡epIÄs¡Xnsc {]t£m`apbÀ¶Xv IpSnsbmgn¸n¡s¸Sp¶hÀ¡v aXnbmb \jvS]cnlmchpw ]p\c[nhmkhpw Bhiys¸«psIm­mWv. kvamÀSv knän ]²Xn¡v IpSnsbmgn¸n¡s¸«hÀ¡v ]p\c[nhmkw kÀ¡mÀ Dd¸p \ÂInsb¦nepw hÃmÀ]mSw ]²Xn¡mbn IpSnsbmgn¸n¡s¸« aqe¼nÅn \nhmknIÄ C¶pw sXcphn A´nbpd§pIbmWv. CXn\nsSbmWv 2010 tZiob ]mX hnIk\¯n\v th­n `qantbsäSp¡ens\Xnsc iàamb {]t£m`w tIcf¯n BªSn¨Xv. CsXÃmw tIcf s]mXp aWvUe¯n \nehnse `qan GsäSp¡Â \nba¯ns\Xnsc iàamb hnaÀiw DbÀ¯n. F¶mÂ, 2009 P\phcn 26\v Pkväokv hn.BÀ IrjvW¿À A[y£\mb \nba]cnjvIcW Iaoj³ \nba¯n t`ZKXn hcp¯ns¡m­pÅ Zn emâv AIznknj³ (tIcf Asaâvsaâv ) _nÃn\v in]mÀi sNbvXncp¶p. F¶mÂ, \nba]cnjvIcW Iaoj³ in]mÀibnse tIcf t]meokv BIvSv \nbaam¡nb kÀ¡mÀ `qkw_Ônbmb Cu \nÀWmbI \nbat`ZKXn ]qgv¯n sh¨ncn¡pIbmWv. IpSnsbmgn¸n¡s¸Sp¶hÀ¡v ]p\c[nhmkhpw AXphsc ho«phmSIbpw Dd¸phcp¯Wsa¶v \nÀt±in¡p¶ _n GsäSp¯ `qan ]¯phÀjv¯n\Iw F´mhiy¯n\mtWm GsäSp¯Xv, AXn\p]tbmKn¡p¶nÃsb¦n t\m«okv \ÂIn Xncns¨Sp¡m\pff AhImiw IqSn hIsh¡p¶p. e`n¨ \jvS]cnlmcXpIbpw hmÀjnI ]enibpw XncnsI \ÂIn `qan Xncns¨Sp¡mhp¶ AhImiw \ÂIp¶ _nÂ, `qanbn \n¶v ]dns¨dnbs¸Sp¶hÀ¡v Gsd BizmkamIpsa¦nepw C¡mcy¯n kÀ¡mÀ \nba\nÀamW¯ns\mcp§nbn«nà F¶Xv {it²bamWv.

`qansbbpw `q_Ô§sfbpw `qkz`mh§sfbpw kwc£n¡p¶Xn\pÅ Nne \nÀt±i§Ä

c­mw `q]cnjvIcWw

c­mw `q]cnjvIcWw ASnb´ncambn kÀ¡mÀ \S¸nemt¡­ H¶mWv. ]t£, CsX¡pdn¨v P\§sf sXän²cn¸n¡p¶ kao]\amWv A[nImcnIfn \n¶p­mbns¡m­ncn¡p¶Xv. c­mw `q]cnjvIcWw F¶XpsIm­pt±in¡p¶Xv H¶mw `q]cnjvIcW¯nsâ t]mcmbvaIsf ]cnlcn¨v `q]cnjvIcW¯n \ns¶mgnhm¡s¸«hÀ¡v `qan \ÂIpIsb¶XmWv. CXn\mbn \nehn `qanbnà F¶ A[nIrXcpsS hmZw apJhnes¡Sp¡m³ IgnbnÃ. kÀ¡mÀ ]m«¯n\v \ÂInb `qan aq¶mdnepw lmcnkWnsâ tXm«§fnepw hym]Iambn apdn¨p hnäpsIm­ncn¡pIbpw hym]Iamb coXnbn `qanb#psS kz`mhw amäns¡m­ncn¡pIbpamWv.aq¶mdn A\ym[o\s¸« kÀ¡mÀ `qan XncnsI \n£n]vXam¡n `qclnXÀ¡v hnXcWw sN¿Ww.




]m«¡memh[n IgnªXpw ]m«¡cmÀ ewLn¨Xpamb lmcnkWntâXv t]mepÅ tXm«§Ä kÀ¡mÀ GsäSp¯v `q]cnjvIcW {]{Inb ]qÀ¯nbm¡Ww. Cu \nÀt±i§Ä DbÀ¯nbhsc Xo{hhmZnIÄ F¶p hnfn¨v {]iv\¯n \ns¶mfnt¨mSm\mWv A[nIrXcpsS {iaw. \nehn `qan¡mbnkacw sNbXv#psIm­ncn¡p¶hÀ D¶bn¡p¶Xv Irjn`qan¡mbpff BhiyamWv. CXv tIcf¯nsâ `£y kpc£sbbpw s]mfnän¡Â Ft¡mWansbbpw _m[n¡p¶ Hcp hnjbamWv. ImcWw, a®n ]WnsbSp¡p¶ hn`mK¯n\v `qan \ÂInbm am{Xta tIcf¯n C\n ImÀjnI taJe DuÀPkzeamIq. C§s\ \ÂIp¶ Irjn`qanbpsS kz`mh¯n amäw hcp¯mXncn¡m³ \nba\nÀamWw Bhiysa¦n AXn\pw kÀ¡mÀ X¿mdmIWw.


Nne \nÀt±i§Ä

1. c­mw `q]cnjvIcWsa¶Xv \nehn P\§fpsS ssIhiapÅ `qan ]nSns¨Sp¯v `qclnXcv¡v hnXcWw sN¿eÃ. adn¨v, an¨ `qan Is­¯pIbpw kÀ¡mcnsâ A\ym[o\s¸« `qan Xncn¨p ]nSn¡pIbpw ]m«¡cmÀ ewLn¨Xpw ]m«¡memh[n IgnªXpamb `qan Is­¯n Xncn¨p ]nSn¨v `qclnXÀ¡v ImÀjnImhiy¯n\v hnXcWw sN¿pIsb¶XmWv. CXn\v ASnb´ncamb \S]SnIfpw C§s\ ssIamäw sN¿s¸Sp¶ `qanbpsS kwc£W¯n\v \nba\nÀamWhpap­mIWw.


2. `qhn\ntbmKw kw_Ôn¨pw \nba\nÀamW§fpw N«§fpap­mIWw. `qanbpsS ]mcnØnXnIhpw LS\m]chpamb {]tXyIXIÄ ]Tn¨v AhbpsS hn\ntbmK kz`mhw \nÀWbn¡Ww. `qkz`mhw amän adn¡p¶ {]{Inb XSbWw.


3. \nehnse \oÀ¯S kwc£W \nbaw Imcy£aambn \S¸nem¡p¶Xn\v IrXyamb kÀthbpsS ASnØm\¯n hnhctiJcWw \S¯Ww. CXn\mbn dh\ypþIrjn hIp¸pIfpsS kwbpà Soans\ \ntbmKn¡Ww.. CXnsâ ASnØm\¯n Irjn `qan IrXyambn t\m«nss^ sN¿Ww. Irjn`qan asämcp Bhiy¯n\p D]tbmKn¡m¯ coXnbn \nba]me\w IÀi\am¡Ww.


4. hoSp \nÀamW¯n\pÅ `qhn\ntbmKw kw_Ôn¨v IrXyamb N«§Ä GÀs¸Sp¯Ww. BUw_c hoSpIÄ¡v IqSpX \nIpXn GÀs¸Sp¯Ww. IpSpw_mwK§fpsS F®¯n\\pkcn¨v \nÀan¡p¶ hoSpIfpsS hnkvXoÀWw \nPs¸Sp¯Ww.


5. PÌokv hn.BÀ IrjvW¿À A[y£\mbpÅ \nba]cnjvIcW I½nänbpsS `qkw_Ônbmb \nba\nÀamW§Ä¡pw t`ZKXn¡pambpÅ \nÀt±i§Ä DS³ \S¸nem¡Ww. \Kc{]tZi§fnse `q]cn[n \nÀWbn¡p¶ tIcf AÀ_³ em³Uv (koenwKv Bâv sdKptej³ )_nÂ, A\ym[o\s¸Sp¶ kÀ¡mÀ `qan XncnsI ]nSn¨v `qclnXÀ¡v hnXcWw sN¿m\pt±in¨pÅ tIcf dn¡hdn B³Uv Unkv{Sn_yqj³ Hm^v Kh¬saâv emâv _nÂ, IpSnsbmgn¸n¡s¸Sp¶hÀ¡v ]p\c[nhmkw Dd¸p\ÂIp¶ emâv AIzknj³ tIcf Asaâvsaâv _nÂ, tIcf F³hb¬saâv tImÀSv _nÂ, I­Â¡mSpIfpsS kwc£Ww Dd¸phcp¯p¶ tIcf {]kÀthj³ Bâv s{]m«£³ Hm^v am³t{Kmhv _nÂ, \ZoXSkwc£Whpw aWÂhmcepw \nb{´n¡p¶ _nÂ, XpS§nb Iaojsâ kp{][m\ in]mÀiIÄ \nbaam¡Ww.


6. XcninSp¶ Irjn `qanIÄ, {]tXyI km¼¯nI taJe¡mbn t\m«nss^ sNbXn«pw \nÀamWamcw`n¡m¯ kzImcy skkpIfpsS ssIhiapÅ `qan F¶nh kÀ¡mÀ ]nSns¨Sp¯v Irjnbmcw`n¡pItbm `qclnXÀ¡v hnXcWw sN¿pItbm sN¿Ww.`q]cn[n \nbaw ewLn¨p sIm­v `qam^nb \S¯p¶ `qtI{µoIcWw XSbWw. `qan kw_Ôn¨ tIkpIÄ¡mbn t]meokvþFIvsskkv amXrIbn kwhn[m\as\mcp¡Ww.


7.\nehnepÅ emâv _m¦v Imcy£aam¡n, kÀ¡mÀ Bhiy¯n\v am{XaÃ, `qclnXcpw `h\clnXcpambpffhÀ¡v `qan Is­¯n \ÂtI­ _m[yX kÀ¡mcn\p ta \n£n]vXam¡p¶ \nba\nÀamWw thWw. `qanbpsS ZpÀhn\ntbmKw Ahkm\n¸n¡m³ \S]Sn thWw.

8.Bhiysa¦n Hcp IpSpw_¯n\v ssIhiw sh¡mhp¶ `qanbpsS Afhv Ipd¨p \nPs¸Sp¯Ww. an¨`qan \jvS]cnlmcw \ÂIn kÀ¡mÀ GsäSp¯v `qclnXÀ¡v \ÂIWw.

Tuesday, 8 March 2011

മലബാര്‍ കലാപം എന്തായിരുന്നു?

ഡോ. സി.ടി ബാബുരാജ്‌
മലബാര്‍ കലാപം സത്യത്തില്‍ എന്തായിരുന്നു? പാഠപുസ്തകങ്ങള്‍ നമ്മെ ധരിപ്പിക്കാന്‍ ശ്രമിച്ചതുപോലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഒരു ഉജ്ജ്വല അദ്ധ്യായമോ?



ബ്രിട്ടീഷുകാര്‍ക്കെതിരായ ഒരു സമരം എന്നതുകൊണ്ട്‌, മലബാര്‍ കലാപത്തെ സ്വാതന്ത്ര്യ സമരമായി കാണുന്നത്‌ ഒരു അതി ലളിതവല്‍ക്കരണമാകും. വാസ്തവത്തില്‍, ഏവര്‍ക്കുമറിയാവുന്നതു പോലെ ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെ ഒരു മലബാര്‍ പ്രകടനമായിരുന്നു, മലബാര്‍ കലാപം. ഖിലാഫത്ത്‌ പ്രസ്ഥാനം, കുറച്ചു നാള്‍ കോണ്‍ഗ്രസ്സിനൊപ്പം പ്രവര്‍ത്തിച്ചു എന്നതൊഴിച്ചാല്‍ ദേശീയ മുഖ്യധാരയുമായ്‌ ബന്ധപ്പെടുത്താന്‍ പറ്റുന്ന ഒന്നല്ല. തുര്‍ക്കിയിലെ ഓട്ടോമന്‍ സാമ്രാജ്യത്തിലെ ഖലീഫ ഭരണം നിലനിര്‍ത്തണം എന്ന ഉദ്ദേശത്തില്‍ സ്ഥാപിതമായ ഒരു കൂട്ടായ്മയായിരുന്നു അത്‌. അതിലെ താല്‍പര്യം തികച്ചും മതപരവും. മറ്റു രാജ്യങ്ങളിലൊന്നും കാര്യമായ വേരോട്ടം ഉണ്ടായില്ലെങ്കിലും, ഭാരതത്തില്‍ പ്രസ്ഥാനം സാമാന്യം ശക്തമായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ ഒരു ശക്തമായ ഹിന്ദു-മുസ്ലിം സൗഹൃദം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാവണം ഗാന്ധിജിയുടെ നേതൃത്തത്തിലുള്ള കോണ്‍ഗ്രസ്സ്‌ അവരുമായി സഹകരിച്ചത്‌. സ്വാഭാവികമായും ഈ ബാന്ധവം അധിക കാലം നീണ്ടു നിന്നില്ല. അതൊരു ചരിത്ര സത്യം. പ്രസ്ഥാനത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ മുസ്ലിം ലീഗു പോലും അതിനെ 'വര്‍ഗ്ഗിയ ഭ്രാന്ത്‌' എന്ന് അപഹസിക്കുകയാണ്‌ ചെയ്തത്‌. കോണ്‍ഗ്രസ്സ്‌ ബന്ധം പൊളിഞ്ഞതിനു ശേഷം അലി സഹോദരന്മാരെപ്പൊലുള്ള പല പ്രമുഖന്മാരും ലീഗില്‍ ചേക്കേറുകയും, വിഭജനത്തിന്റെ മുഖ്യ വക്താക്കളാവുകയും ചെയ്തു. മൗലാന ആസാദിനെപ്പോലുള്ള കുറച്ചു പേര്‍ കോണ്‍ഗ്രസ്സിനൊപ്പം നിലകൊണ്ടു.




1921 ആഗസ്റ്റ്‌ 20 നു തിരൂരങ്ങാടിയിലാണ്‌ ആദ്യം ലഹള പൊട്ടിപ്പുറപ്പെടുന്നത്‌. ആയുധങ്ങള്‍ കൈയ്യില്‍ വെച്ചിരുന്ന ചില മാപ്പിള നേതാക്കന്മാരെ അറസ്റ്റ്‌ ചെയ്യാന്‍ കോഴിക്കോട്‌ മജിസ്റ്റ്രേറ്റിന്റെ നേതൃത്തത്തില്‍ നീക്കമുണ്ടായതിനെ തുടര്‍ന്നായിരുന്നു അത്‌. ലഹള വളരെ വേഗം പടര്‍ന്നു പിടിക്കുകയും, ലഹളക്കാര്‍ മൊഹമ്മദ്‌ ഹാജി എന്നൊരാളെ നേതാവായി പ്ര്ഖ്യാപിച്ച്‌, ഏറനാട്‌ വള്ളുവനാട്‌ ഭാഗങ്ങളെ ഖിലാഫത്‌ രാജ്യങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു.




അന്നത്തെ
അവസ്ഥയെപ്പറ്റി ഡോ: ആനി ബസന്റ്‌ ഇങ്ങനെ എഴുതുന്നു: "മാപ്പിളമാര്‍ വ്യാപകമായി കൊലയും കൊള്ളയും നടത്തിക്കൊണ്ടിരുന്നു. മതപരിവര്‍ത്തനം നടത്താന്‍ വിസമ്മതിക്കുന്ന ഹിന്ദുക്കളെ കൊല്ലുകയോ ആട്ടിപ്പായിക്കുകയോ ചെയ്യുന്നു. അങ്ങിനെ ഒരു ലക്ഷം പേര്‍ക്കെങ്കിലും സര്‍വ്വസവും ഉപേക്ഷിച്ച്‌ ഉടുവസ്ത്രം മാത്രമായി പാലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്‌." (ആ സമയത്ത്‌ മലബാര്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ഒരു വ്യക്തിയായിരുന്നു ഡോ: ആനി ബസന്റ്‌. 1916 ല്‍ ആനി ബസന്റിന്റെ അദ്ധ്യക്ഷതയില്‍ പാലക്കാട്ട്‌ വെച്ചു നടന്ന മലബാര്‍ ജില്ല കോണ്‍ഗ്രസ്സ്‌ സമ്മേളനമായിരുന്നു മലബാറിലെ ആദ്യ രാഷ്ട്രീയ സമ്മേളനം.) മാപ്പിള ലഹള വാസ്തവത്തില്‍ 'കാഫിറുകള്‍'ക്കെതിരായ ഒരു അക്രമമായിരുന്നു. അത്‌ ബ്രിട്ടീഷുകാര്‍ക്കെതിരെ മാത്രമായിരുന്നില്ല!




ആത്മകഥാപരമായ തന്റെ 'ഒരു ദേശത്തിന്റെ കഥ'യില്‍ പൊറ്റക്കാടും 'ജഗള'യുടെ ഈ ചിത്രം വരച്ചു കാണിക്കുന്നുണ്ട്‌.

അന്നത്തെ വൈസ്രോയ്‌ ആയിരുന്ന റീഡിംഗ്‌ പ്രഭുവിന്റെ പത്നിക്ക്‌ നിലമ്പൂര്‍ റാണി എഴുതിയ ഒരു കത്തും ഈ ഭീകരാന്തരീക്ഷം വിവരിക്കുന്നു. വിശ്വാസം മാറാന്‍ വിസമ്മതിച്ചതിനാല്‍, കൊത്തിയരിയപ്പെട്ട ജഡങ്ങള്‍ കൊണ്ടു നിറഞ്ഞ കിണറുകളും, ഗര്‍ഭസ്ഥശിശുക്കള്‍ തുറിച്ചു നില്‍ക്കുന്ന വെട്ടിമുറിച്ച ഗര്‍ഭിണികളുടെ ശവങ്ങളും, പശുവിന്റെ കുടല്‍ മാല ചാര്‍ത്തിയ വിഗ്രഹങ്ങളും ഒക്കെ അതിലെ പ്രതിപാദ്യമാകുന്നു.
നിലമ്പൂര്‍ രാജാവിന്റെ തോക്ക്‌ മോഷ്ടിച്ചു എന്ന കുറ്റം ചുമത്തി, പൂക്കോട്ടൂര്‍ ഖിലാഫത്ത്‌ കമ്മറ്റി സെക്രട്ടറിയെ അറസ്റ്റ്‌ ചെയ്യാന്‍ ശ്രമിച്ചത്‌ മുസ്ലീംകളെ ചൊടിപ്പിച്ച ഒരു സംഭവം ആയിരുന്നു. പലരും അഭിപ്രായപ്പെട്ടിട്ടുള്ള പോലെ വ്യക്തി വൈരാഗ്യം തീര്‍ക്കലും ലഹളയുടെ ഒരു അജന്‍ഡ ആയിരുന്നോ എന്നും സംശയിക്കണം.




ലഹളബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച, കെ.പി. കേശവമേനോന്റെ നേതൃത്തത്തിലുള്ള സംഘം ഇങ്ങനെ നിരീക്ഷിക്കുന്നു. "നിര്‍ഭാഗ്യവശാല്‍ മാപ്പിളമാരുടെ അത്യാചാരങ്ങളെ സംബന്ധിച്ച വാര്‍ത്തകള്‍ തികച്ചും വാസ്തവമാണ്‌. അഹിംസയിലും, നിസ്സഹകരണത്തിലും വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ച്‌, അവര്‍ക്കനുകൂലമായി ചിന്തിക്കാന്‍ ഒന്നുമില്ല. കേവലം കാഫിറുകളായിപ്പോയി എന്ന കാരണത്താല്‍ നിസ്സഹായരായ പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും നിഷ്ഠൂരമായി കൊല ചെയ്യപ്പെടുന്നു."



തികച്ചും ക്രൂരമായ മാര്‍ഗ്ഗത്തില്‍ തന്നെ ലഹളയെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ്‌ ഭരണത്തിന്‌ കഴിഞ്ഞു. വാഗണ്‍ ട്രാജഡി അതിലെ ഒരു അദ്ധ്യായം. അതിനിരയായവരെ നമ്മള്‍ ധീരദേശാഭിമാനികളായി സ്മരിക്കുന്നു. ഒരു സ്മരണ കഴിഞ്ഞിട്ട്‌ ഒരാഴ്ചയായിട്ടില്ല. പക്ഷെ ലഹളയില്‍ കൊല്ലപ്പെട്ട, 'ധീര ദേശാഭിമാനികള്‍' ആകാന്‍ ഭാഗ്യം കിട്ടാതെ പോയ നൂറുകണക്കിനുള്ള പാവങ്ങള്‍ക്ക്‌ ചരിത്രത്തിലെ ഇടമെവിടെയാണ്‌?

Wednesday, 22 December 2010

നാം എങ്ങോട്ട്‌?

വിനോഷ്‌ പൊന്നുരുന്നി

ഇന്ന്‌ ലോകത്തെവിടെ നോക്കിയാലും അസമാധാനവും കുഴപ്പവും തന്നെ. സാമ്പത്തികമായി ഇത്രയധികം അരിഷ്‌ടത മനുഷ്യരാശിക്ക്‌ - ഭൂരിപക്ഷം ജനങ്ങള്‍ക്ക്‌ ഒരിക്കലും നേരിടേണ്ടിവന്നിട്ടില്ല. സ്വാതന്ത്ര്യം കൈവരുത്തുന്നതിനും നിലനിര്‍ത്തുന്നതിനും വേണ്ടി പാടുപെടുകയാണെന്ന്‌ അവര്‍ ഭാവിക്കുന്നു, പ്രസ്‌താവിക്കുന്നുമുണ്ട്‌. രാഷ്‌ട്രീയമായും സാമുദായികമായും വളരെ അവശതകള്‍ അനുഭവിച്ചുപ്പോരുന്നതിന്റെ ഫലമാണ്‌ ഈ ജീവികള്‍. ഇവകൊണ്ട്‌ വല്ല ഗുണമുണ്ടാകുന്നതാണോ? എവിടെയും തമ്മില്‍ത്തല്ലും തലകീറലും. ഈ കടിപിടി വ്യക്തികള്‍ തമ്മിലുമാകുന്നു. കലഹത്തെ പേടിച്ചുകഴിയുന്നവര്‍, അത്‌ ഏതു നിമിഷമാണ്‌ ഉണ്ടാകുന്നതെന്ന്‌ അറിയാതെ പകച്ചുനില്‍ക്കുന്നവര്‍, സമാധാനത്തിനും ശാന്തിക്കും വേണ്ടിയല്ലാതെ വേറെ എന്തിനുവേണ്ടിയാണ്‌ നേരുക?




എത്രതന്നെ ശുഭാപ്‌തി വിശ്വാസമുള്ളവനും ഈ അപകടനില മറക്കുവാനോ മറയ്‌ക്കുവാനോ സാധിക്കുന്നതല്ല. ഈ നിലവരുവാനുള്ള കാരണമെന്ത്‌? ഒരൊറ്റ സമുദായമോ രാഷ്‌ട്രമോ മാത്രം വിചാരിച്ചാല്‍ സൃഷ്‌ടിക്കാവുന്നതല്ലല്ലോ ഈ അവസ്ഥ. ഇതില്‍ എല്ലാ സമുദായക്കാര്‍ക്കും രാഷ്‌ട്രവാസികള്‍ക്കും പങ്കുണ്ട്‌. ജര്‍മ്മന്‍കാരെപ്പോലെതന്നെ ആംഗ്ലേയരും, റഷ്യക്കാരെപ്പോലെതന്നെ അമേരിക്കക്കാരും, ജപ്പാന്‍കാരെപ്പോലെതന്നെ ഫ്രഞ്ചുകാരും, യൂദന്മാരെപ്പോലെതന്നെ അറബികളും ഈ കാലക്കേടിന്‌ കാരണക്കാരാണ്‌.




ചരിത്രമാകുന്ന നാടകം അഭിനയിക്കപ്പെടുന്നത്‌ അനന്തമായ മണ്‌ഡലത്തിലാകുന്നു. അവിടെ യവനിക ഒരിക്കലും താഴ്‌ത്തപ്പെടുന്നില്ല. കഥാപാത്രങ്ങളും വീക്ഷകരും മാറിക്കൊണ്ടിരിക്കുകയാണ്‌. വ്യക്തികള്‍തന്നെയാണ്‌ നടീനടന്മാരെന്നിരിക്കിലും പ്രത്യേകം ഓരോ വ്യക്തിയുടേയും പ്രവൃത്തിക്ക്‌ വലിയ പ്രാധാന്യം കാണുന്നതല്ല. ഇക്കാര്യമൊന്നു വിശദമാക്കാം. ഉദാഹരണം ഒരു ഗോപുരത്തിന്റെ കാര്യം തന്നെയാകട്ടെ. അതില്‍ അനവധി പാവകള്‍ കൊത്തിവച്ചിരിക്കുന്നതുകാണാം. ഓരോ പാവയ്‌ക്കും എന്താണ്‌ സ്ഥാനം? ഒന്നോ രണ്ടോ പാവകളില്ലെന്നുവച്ച്‌ ഗോപുരത്തിന്റെ നിലയ്‌ക്കോ രൂപത്തിനോ വലിയ വ്യത്യാസം ഉണ്ടാകുന്നതാണോ ഗോപുരത്തിന്റേതുപോലെയാണ്‌ ചരിത്രത്തിന്റേയും നില, വ്യക്തികളുടേത്‌ പാവകളുടേതിനു തുല്യവും.





ലോക സംഭവങ്ങളെ അവയുടെ ശരിയായ പശ്ചാത്തലത്തില്‍ മനസ്സിലാക്കണമെങ്കില്‍ നാം എന്തു ചെയ്യണമെന്നും എവിടെനിന്ന്‌ ആരംഭിക്കണമെന്നും ആലോചിക്കാം. ആദ്യമായി വര്‍ത്തമാനക്കടലാസുകള്‍ എന്ന നിമിഷ ജീവികളെ അകറ്റി നിര്‍ത്തണം. ഏറ്റവും നല്ല പത്രറിപ്പോര്‍ട്ടര്‍പ്പോലും ചെയ്യുന്നതെന്താണ്‌? വിശേഷ വര്‍ത്തമാനങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത്‌ ആകര്‍ഷകമായ രീതിയില്‍ വിളുമ്പുകയല്ലാതെ ആ കാര്യങ്ങള്‍ക്കോരോന്നിനും ചരിത്രത്തില്‍ എന്തെന്തു സ്ഥാനമാണുള്ളതെന്ന്‌ ആലോചിക്കുന്നുണ്ടോ? അതിനൊത്ത പ്രാധാന്യം മാത്രമാണോ നല്‍കിക്കാണുന്നത്‌? ഇന്നത്തെ വെണ്ടയ്‌ക്കയ്‌ക്ക്‌ നാളെ എന്താണ്‌ വില എന്നാലോചിച്ചാല്‍ ഗ്രഹിക്കാം പത്രങ്ങള്‍ രേഖപ്പെടുത്തുന്നത്‌ ചരിത്രമല്ലെന്ന്‌. വാര്‍ത്ത വിതരണവും ചരിത്രമെഴുത്തും രണ്ടും രണ്ടുതന്നെ. കാര്യങ്ങള്‍ വേണ്ടപോലെ ഗ്രഹിക്കണമെങ്കില്‍ ചരിത്രമാണ്‌ പഠിക്കേണ്ടത്‌. അല്ലാതെ പത്രങ്ങളുടെ പിന്നാലെ പോവുകയല്ല വേണ്ടത്‌. രാഷ്‌ട്രചരിത്രവും സാമുദായിക ചരിത്രവും ഗ്രന്ഥരൂപത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. വഴിതെറ്റിക്കാത്ത ഗ്രന്ഥങ്ങള്‍ തെരഞ്ഞെടുക്കണമെന്നേയുള്ളു.




ഇന്ന്‌ നാം ഒരു നീര്‍ച്ചുഴിയുടെ വക്കത്താണ്‌. എപ്പോഴാണ്‌ ചുഴിക്കകത്തു വീഴുന്നതെന്ന്‌ അറിയില്ല. വിവേകമാകുന്ന സരണിയിലൂടെ സന്മനോഭാവമെന്ന സൗധത്തിലെത്തിച്ചേരുക എന്നതാണ്‌ മറ്റൊരു പോംവഴി. അതാണ്‌ കൂടുതല്‍ ആശാസ്യവും. അതിനുവേണ്ടിത്തന്നെയാണ്‌ ഇന്ന്‌ മിക്ക രാഷ്‌ട്രങ്ങളും ശ്രമിക്കുന്നത്‌. ആത്മാര്‍ത്ഥതയുടെ അഭാവം ഒന്നുമാത്രമാണ്‌ ലക്ഷ്യപ്രപ്‌തിക്കു തടസ്സമായി നിലകൊള്ളുന്നത്‌. കാപട്യവും വഞ്ചനയും നിറഞ്ഞ ലോകത്തുണ്ടോ ആത്മാര്‍ത്ഥത കണ്ടെത്തുക? ഈ രാഷ്‌ട്രങ്ങള്‍ തങ്ങളെപ്പോലെതന്നെ മറ്റുള്ളവരേയും കരുതണം എന്ന ഉത്തമാദര്‍ശം സ്ഥീകരിച്ചില്ലെങ്കില്‍ വേണ്ട, മറ്റവന്റെ കഴുത്തില്‍ കത്തിവയ്‌ക്കാനും കുഴിതോണ്ടുവാനും മറ്റും ശ്രമിക്കാതിരുന്നാല്‍ മതി. എങ്കില്‍ ലോകം എത്രമേല്‍ നന്നാകുമായിരുന്നു.





ശാസ്‌ത്രത്തിന്റെ പുരോഗതി കുറെയേറെ കടന്നുപോയി. കുറെകൂടി കൃത്യമായി പറയുന്നതായാല്‍ ചില മാര്‍ഗങ്ങളിലൂടെ അത്രത്തോളമായിട്ടില്ല. ശാസ്‌ത്രത്തിന്റെ പ്രവര്‍ത്തനം ശിശുക്കളുടെ മനോവ്യാപരം പോലെയാകുന്നു. വീരകൃത്യങ്ങളും വികാരാവേശങ്ങളും അതിനെ ആകര്‍ഷിക്കുന്നു. ധാര്‍മികബോധം വേണ്ടപോലെ കാണുന്നില്ല. സ്വന്തം നിര്‍മിതികളുടേയും വിക്രിയകളുടേയും പരിണതഫലം എന്തായിരിക്കുമെന്നോ എത്ര ഗൗരവമുള്ളതായിരിക്കുമെന്നോ ഊഹിക്കുവാന്‍ സാധിക്കുന്നില്ല. ഇങ്ങനെയുള്ള ശാസ്‌ത്രത്തിനു കിട്ടിയ ചങ്ങാതികളോ? തങ്ങളുടെ കാര്യം നേടുവാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ചില രാഷ്‌ട്രീയാഗ്രേസരന്മാര്‍. അവര്‍ക്കുമില്ല ധര്‍മാധര്‍മ ചിന്ത. പിന്നെ എന്തുവേണം ലോകം അധ:പതിക്കാന്‍? അങ്ങനെയുണ്ടായിട്ടുള്ളതാണ്‌ ഇന്നത്തെ അവസ്ഥ.




ശാസ്‌ത്രം വളരെയധികം പുരോഗമിച്ചുകഴിഞ്ഞു. അതുകൊണ്ട്‌ ഇനി അല്‍പകാലത്തേക്ക്‌ അത്‌ വിശ്രമിക്കേണ്ടതാണ്‌ - എന്നൊരു ചിന്താഗതി ഇന്നും നിലവിലുണ്ട്‌. ഓരോരുത്തരുടേയും അഭിപ്രായം അവരവരുടെ വിചാരഗതിയേയും വീക്ഷണത്തേയും ആശ്രയിച്ചാണല്ലോ ഇരിക്കുന്നത്‌. ഇക്കാര്യത്തെക്കുറിച്ച്‌ ചിന്തിക്കുവാന്‍ തുടങ്ങുമ്പോള്‍തന്നെ സാധാരണക്കാരന്‍ വൈഷമ്യത്തിലാകുന്നു. എന്തെന്നാല്‍ ധര്‍മശാസ്‌ത്രം ഒന്നുപറയുന്നു; ഭൗതികശാസ്‌ത്രം മറ്റൊന്ന്‌; തത്ത്വജ്‌ഞാനം മൂന്നാമതൊന്ന്‌. ഇങ്ങനെപോകുന്നു അഭിപ്രായങ്ങള്‍. സാമാന്യ മനുഷ്യന്റെ നിലയോ? ധര്‍മശാസ്‌ത്രത്തോട്‌ അവന്‌ താല്‍പര്യമില്ല. ഭൗതികശാസ്‌ത്രത്തെക്കുറിച്ച്‌ അവന്‌ സംശയമേയുള്ളു. തത്വജ്‌ഞാനത്തോടടുക്കുമ്പോള്‍തന്നെ ദുര്‍ഗ്രഹമായ ഒരു കാര്യത്തിലേക്ക്‌ കടക്കുകയാണെന്ന്‌ അവന്‍ ഉറച്ചുകഴിഞ്ഞു. ഇങ്ങനെയുള്ള അവസ്ഥ അവനെ എന്ത്‌ നിഗമനത്തിലെത്തിച്ചേര്‍ക്കും? അവന്റെ തലയ്‌ക്കുമേല്‍ ഗാര്‍ഹികവും സാമ്പത്തികവുമായ കാര്യങ്ങള്‍ തന്നെയുണ്ട്‌. അക്കാര്യങ്ങളെല്ലാം ഒതുക്കിയിട്ടുവേണ്ടേ ലോകകാര്യത്തെക്കുറിച്ച്‌ ചിന്തിക്കുവാന്‍?




ഇന്നത്തെ സാധാരണ മനുഷ്യനെ ഗ്രസിച്ചിരിക്കുന്ന അവസ്ഥ നൈരാശ്യത്തില്‍നിന്നു ജനിച്ച അലസതയാണ്‌. ചരിത്രത്തില്‍ കാണാവുന്ന അപകടങ്ങള്‍ എല്ലാം മനുഷ്യന്റെ അത്യാര്‍ത്തിയുടെ ഫലമായിട്ടുണ്ടായവയല്ല. വിഡ്‌ഢിത്തവും ഉദാസീനതയും വരുത്തിവെച്ച വിനകളുമുണ്ട്‌. അതിനാല്‍ ഉദാസീനത നമ്മേ രക്ഷിക്കുകയില്ല; മറിച്ച്‌ നാശഗര്‍ത്തത്തോട്‌ അടുപ്പിക്കുകയാണ്‌. ഉദാസീനരായി കഴിയാതെ മനുഷ്യരാശിയെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്ന വിപത്തില്‍നിന്നും ഒരു പരിഹാരമാര്‍ഗം കണ്ടുപിടിക്കാന്‍ ശ്രമിക്കുകയാണ്‌ വേണ്ടത്‌.





രചനാത്മക പ്രവര്‍ത്തനത്തിനുവേണ്ടത്‌ മാനസിക സന്തോഷമാണ്‌. സാങ്കേതിക പരിശീലനം ലഭിച്ചവര്‍ക്ക്‌ ഉത്തേജകമായ അന്തരീക്ഷം നല്‍കുന്നതായാല്‍ അവര്‍ നൂതന സമ്പ്രദായങ്ങള്‍ കണ്ടുപിടിക്കുവാന്‍ ശ്രമിക്കും. പക്ഷെ, അവര്‍ നൂതന സരണികള്‍ നിര്‍ദ്ധാരണം ചെയ്‌താല്‍ പോരാ, ആ സമ്പ്രദായങ്ങളെ പ്രയോഗിച്ചുനോക്കി അവയുടെ ഗുണദോഷങ്ങള്‍ മനസ്സിലാക്കേണ്ടതായുണ്ട്‌. അതിന്‌ വ്യവസായ മേധാവികള്‍ സന്നദ്ധരാകണം. ധനലോബികള്‍ ദൃഢമുഷ്‌ടികളും വിവേകശൂന്യരുമായിട്ടാണ്‌ കാണപ്പെടുന്നത്‌. മുതലാളിമാര്‍ക്ക്‌ വിശാല വീക്ഷണമുണ്ടാകണം; സമുദായ സേവനമായിരിക്കണം അവരുടെ ആദര്‍ശം. എങ്കിലേ മുതലാളിമാര്‍ക്കും തൊഴിലാളികള്‍ക്കും ഇടയില്‍ സൗഹാര്‍ദ്ദം നിലനില്‍ക്കു.



രോഗിയെക്കുറിച്ച്‌ ശരിയായ ബോധം ലഭിക്കാതെ ചികിത്സിക്കുവാന്‍ ആരംഭിക്കുന്നത്‌ വിഡ്‌ഢിത്തമാണ്‌. അതിനാല്‍ രോഗിയെക്കുറിച്ച്‌ വേണ്ടപോലെ അറിവ്‌ സമ്പാദിക്കുവാന്‍ ആദ്യം ശ്രമിക്കണം. ഇവിടത്തെ രോഗി മനുഷ്യസമുദായമാകുന്നു; ഭിഷഗ്വരന്മാരോ രാഷ്‌ട്രീയ നേതാക്കാന്മാരും. മനുഷ്യ സമുദായത്തിന്റെ വളര്‍ച്ച, ചിന്താഗതി ഇവയെക്കുറിച്ചുവേണ്ട വിജ്ഞാനം ആദ്യം കരസ്ഥമാക്കണം. പിന്നീട്‌ അന്യോന്യം വിവേകപൂര്‍വം പെരുമാറണം. അങ്ങനെ നഷ്‌ടപ്പെട്ടുപോയ ആത്മാര്‍ത്ഥതയും സന്മനോഭാവവും വീണ്ടെടുക്കണം. അസുരശക്തിയെ ഒരു ഉപകരണമായി ഉപയോഗിക്കാവുന്ന കാര്യം ചിന്തിക്കുകപോലും അരുത്‌. ഇങ്ങനെ ഒരു ദൃഢനിശ്ചയം എല്ലാവരുംകൂടി ചെയ്യുകയും അതിന്‍പ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്‌തില്ലെങ്കില്‍ മാനവസമൂഹം മണ്‍മറയാന്‍ ഏറെക്കാലം വേണ്ടിവരില്ല.

Friday, 19 November 2010

സ്മാര്‍ട്ട്‌ സിറ്റി : വഞ്ചനയുടെ നീചപര്‍വ്വം

ടൈറ്റസ്‌ കെ. വിളയില്‍
ഒരു ലക്ഷത്തോളം പേര്‍ക്ക്‌ ജോലി നല്‍കുന്ന സ്വപ്നപദ്ധതിയായ സ്മാര്‍ട്ട്‌ സിറ്റി പത്തുവര്‍ഷം കൊണ്ട്‌ പൂര്‍ത്തിയാക്കും എന്ന്‌ അവകാശപ്പെട്ട്‌, പദ്ധതിക്ക്‌ തറക്കല്ലിട്ടതിന്റെ മൂന്നാം വാര്‍ഷികദിനമായ നവംബര്‍ 16ന്‌ സ്മാര്‍ട്ട്‌ സിറ്റി നടത്തിപ്പ്‌ സംബന്ധിച്ച അന്തിമതീരുമാനം ഇടതുമുന്നണിയുടെ പരിഗണനയ്ക്ക്‌ വിട്ടതിലൂടെ, അച്യുതാനന്ദന്‍ മന്ത്രിസഭ എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ ജനവഞ്ചനയെ അതിന്റെ നീചപൂര്‍ണതയിലെത്തിക്കുകയായിരുന്നു.
2004 നവംബറില്‍, കഴിഞ്ഞ യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്താണ്‌ 2000 കോടി രൂപ ചെലവില്‍ സ്മാര്‍ട്ട്‌ സിറ്റി തുടങ്ങാന്‍ താല്‍പ്പര്യമുണ്ടെന്ന്‌ ദുബായ്‌ ഇന്റര്‍നെറ്റ്സിറ്റി ഡയറക്ടര്‍ ബോര്‍ഡിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്‌. കൊച്ചിക്കും കേരളത്തിനും ഐടി ഭൂപടത്തില്‍ പുതിയ സ്ഥാനം അടയാളപ്പെടുത്തുന്നതും കേരളത്തിലെ ഐടി പ്രഫഷണലുകള്‍ക്ക്‌ നാട്ടില്‍ തന്നെ മെച്ചമായ ജോലി നല്‍കുന്നതുമായ പദ്ധതിയുമായി യുഡിഎഫ്‌ മുന്നോട്ട്‌ പോയപ്പോള്‍ അതിനെ പ്രതിരോധിച്ചത്‌ അന്ന്‌ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്‌ അച്യുതാനന്ദനും ഇടതുമുന്നണിയുമായിരുന്നു.





മാനുഫാക്ചറിങ്‌ മേഖലയിലോ സര്‍വീസ്‌ മേഖലയിലോ ഉള്ള സ്ഥാപനമല്ല ദുബായ്‌ ടീകോം കമ്പനിയെന്നും മറ്റ്‌ കമ്പനികള്‍ക്ക്‌ ഇന്‍ഫ്രാസ്ക്രെട്ചര്‍ ഒരുക്കുന്ന റിയല്‍ എസ്റ്റേറ്റ്‌ സ്ഥാപനമാണതെന്നും ആരോപിച്ചായിരുന്നു യുഡിഎഫ്‌ വിഭാവനം ചെയ്ത സ്മാര്‍ട്ട്‌ സിറ്റി പദ്ധതിയെ അച്യുതാനന്ദനും എല്‍ഡിഎഫും ചേര്‍ന്ന്‌ ഇല്ലാതാക്കിയത്‌.
എന്നാല്‍, അച്യുതാനന്ദന്‍ അധികാരത്തിലെത്തിയപ്പോള്‍ന്‍ ഇതേ കമ്പനിക്ക്‌ കരാര്‍ നല്‍കുകയും 2007 മെയ്‌ 13ന്‌ അന്നത്തെ ചീഫ്‌ സെക്രട്ടറി ലിസി ജേക്കബും ടീകോം ഇന്‍വെസ്റ്റുമെന്റിനുവേണ്ടി എക്സിക്യൂട്ടീവ്‌ ചെയര്‍മാന്‍ അഹമ്മദ്‌ ബിന്‍ ബിയാര്‍ട്ടും പുതിയ കരാറില്‍ ഒപ്പിടുകയും ചെയ്തു. 2007 നവംബര്‍ 16ന്‌ വി.എസ്‌ അച്യുതാനന്ദന്‍ പദ്ധതിക്ക്‌ തറക്കല്ലുമിട്ടു. എന്നാല്‍, മൂന്ന്‌ വര്‍ഷം കഴിഞ്ഞിട്ടും സ്മാര്‍ട്ട്‌ സിറ്റിക്കായി ഏറ്റെടുത്ത 246 ഏക്കര്‍ ഭൂമി കാട്‌ പിടിച്ച്‌ ശ്മശാന തുല്ല്യമാക്കി മാറ്റുന്നതിനപ്പുറം പദ്ധതി നടത്തിപ്പില്‍ ഒരുചുവട്‌ മുന്നേറാന്‍ എല്‍ഡിഎഫ്‌ സര്‍ക്കാരിന്‌ കഴിഞ്ഞില്ല.
2007 മെയ്‌ 13ന്‌ ഒപ്പിട്ട കരാര്‍ അനുസരിച്ച്‌ പദ്ധതി പ്രദേശത്തെ 12 ശതമാനം സ്ഥലത്തിന്‌ സ്വതന്ത്ര കൈവശാവകാശം നല്‍കണമെന്ന ടീകോം കമ്പനിയുടെ 'പിടിവാശിയാണ്‌' പദ്ധതി നടത്തിപ്പിനെ അട്ടിമറിച്ചതെന്ന്‌ ഐടി വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനും സ്മാര്‍ട്ട്‌ സിറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി എസ്‌.ശര്‍മ്മയും നിരന്തരം ആരോപണം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്‌. ആഗോളസാമ്പത്തിക മാന്ദ്യം ടീകോം കമ്പനിയെ തളര്‍ത്തിയതുകൊണ്ടാണ്‌ അവര്‍ കരാറിലില്ലാത്ത ആവശ്യമുന്നയിച്ച്‌ പദ്ധതി നടത്തിപ്പിന്‌ പാരവെയ്ക്കുന്നതെന്നാണ്‌ ഇപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രി ശര്‍മ്മയും ആരോപിക്കുന്നത്‌. എന്നാല്‍, തങ്ങളുടെ സാമ്പത്തികനില സുഭദ്രമാണെന്നും അത്‌ നേരിട്ട്‌ കണ്ട്‌ മനസ്സിലാക്കാന്‍ മുഖ്യമന്ത്രി ദുബായില്‍ വരണമെന്നുമായിരുന്നു ടീകോം എക്സിക്യൂട്ടീവ്‌ ചെയര്‍മാന്‍ വെല്ലുവിളിച്ചത്‌. ഈ വെല്ലുവിളിയും ആരോപണങ്ങളും തുടരുന്നതല്ലാതെ പദ്ധതി നടത്തിപ്പിനായി ക്രിയാത്മകമായ ഒരു നടപടിയും ഇരുഭാഗത്തുനിന്നും ഉണ്ടാകുന്നില്ല എന്നതാണ്‌ ഏറെ ക്ഷോഭകരമായ വാസ്തവം. ഭരണം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ നടത്തിപ്പിനെ കുറിച്ച്‌ അവസാന തീരുമാനം എടുക്കാന്‍ ഇടതുമുന്നണിയെ മന്ത്രിസഭാ യോഗം നിര്‍ദേശിക്കുമ്പോള്‍, തിരിച്ചറിയാന്‍ കഴിയുന്നത്‌ വാഗ്ദാനലംഘനത്തിന്റെയും ജനവിരുദ്ധ നിലപാടുകളുടെയും നഗ്നതകളാണ്‌.
ഇവിടെ ഒരു ചോദ്യം ആവര്‍ത്തിക്കേണ്ടതുണ്ട്‌. റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സുകാരാണെന്ന്‌ അറിഞ്ഞിട്ടും എന്തിന്‌ ടീകോമുമായി വീണ്ടും കരാറിലേര്‍പ്പെട്ടു ? ഇടതുമുന്നണിയുടെ പരിശോധനയ്ക്ക്‌ വിധേയമാക്കാതെയാണോ ടീകോമുമായി കരാര്‍ ഒപ്പു വെച്ചത്‌ ? ഈ ചോദ്യങ്ങള്‍ക്കും അനുബന്ധ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ മുഖ്യമന്ത്രിക്ക്‌ ബാധ്യതയുണ്ട്‌.





ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു വാസ്തവമുണ്ട്‌. സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌ വെയര്‍സിസ്റ്റം രംഗത്തെ ആഗോള കമ്പനിയായ ഒറാക്കിള്‍ കേരളത്തില്‍ സ്വന്തം ക്യാമ്പസ്‌ വികസിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വ്വീസസിന്‌ പിന്നാലെയാണ്‌ ഒറാക്കിളും കേരളത്തിലേക്ക്‌ എത്തുന്നത്‌. തിരുവനന്തപുരത്ത്‌ ടെക്നോസിറ്റിയിലായിരിക്കും ഒറാക്കിളിന്റെ സോഫ്റ്റ്‌വെയര്‍ ഡവലപമെന്റ്‌ സെന്റര്‍.
മുതല്‍മുടക്കാന്‍ തയ്യാറുള്ള കമ്പനികള്‍ കേരളത്തിലേക്ക്‌ വരിക, സര്‍ക്കാര്‍ അവര്‍ക്ക്‌ ഭൂമിയും വൈദ്യുതിയും മറ്റ്‌ സൗകര്യങ്ങളും ചെയ്തുകൊടുക്കുക, കമ്പനി തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്ത്‌ പ്രവര്‍ത്തനം തുടങ്ങുക - ഇതില്‍ ഒരിടത്തും ഹിഡന്‍ അജണ്ട ഒന്നുമില്ല. ഇങ്ങനെയാണ്‌ ബാംഗ്ലൂര്‍ ഐടി ഹബ്ബായി മാറിയത്‌. ഹൈദ്രാബാദ്‌ പുരോഗതി നേടിയത്‌. ചെന്നൈ അനുദിനം പുരോഗതിയിലേക്ക്‌ കുതിക്കുന്നത്‌. ഈ രീതിയില്‍ പദ്ധതി നടപ്പിലാക്കിയിരുന്നെങ്കില്‍ കഴിഞ്ഞ നാലുവര്‍ഷം കൊണ്ട്‌ കേരളത്തെ ലോകത്തിലെ ഏറ്റവും വലിയ ഐടി കേന്ദ്രമാക്കി മാറ്റാന്‍ അച്യുതാനന്ദന്‍ സര്‍ക്കാരിന്‌ കഴിയുമായിരുന്നു. പക്ഷെ, അതുണ്ടായില്ല.




ലോകത്തിലെ ഏറ്റവും വലിയ ഐടി കേന്ദ്രമായി കേരളം മാറിയില്ല അല്ലെങ്കില്‍ ഒരുലക്ഷത്തോളം പേര്‍ക്ക്‌ തൊഴില്‍ നല്‍കുന്ന കേരളത്തിന്റെ സ്വപ്നപദ്ധതി നടപ്പിലായില്ല എന്നതുമാത്രമല്ല ഈ വഞ്ചനകൊണ്ട്‌ സംഭവിച്ചിട്ടുള്ളത്‌. സ്മാര്‍ട്ട്‌ സിറ്റി നടപ്പിലായാല്‍ അതമായി ബന്ധപ്പെട്ട്‌ ഉണ്ടാകുമായിരുന്ന കൊച്ചിയുടെയും സമീപപ്രദേശങ്ങളുടെയും കേരളത്തിന്റെയും വിപുലമായ വികസനസാധ്യതയാണ്‌ കേവലം 12 ഏക്കറിന്റെ തര്‍ക്കത്തില്‍ ഇവരെല്ലാം ചേര്‍ന്ന്‌ അട്ടിമറിച്ചിരിക്കുന്നത്‌. സ്വപ്നപദ്ധതിയുടെ നഷ്ടത്തിനൊപ്പം ഈ നഷ്ടവും ചേര്‍ത്ത്‌ വായിക്കുമ്പോഴാണ്‌ ഇടതുസര്‍ക്കാരിന്റെ വാഗ്ദാനലംഘനത്തിന്റെയും ജനവഞ്ചനയുടെയും ആഴം വ്യക്തമാവുകയുള്ളു.
സ്മാര്‍ട്ട്‌ സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട്‌ തളിരിട്ട വികസന പദ്ധതികളായിരുന്നു കൊച്ചി - മൂവാറ്റുപുഴ - കോട്ടയം - അങ്കമാലി എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ആറുവരിപ്പാത, മെട്രോ റെയില്‍, എയര്‍പോര്‍ട്ട്‌ - സീപോര്‍ട്ട്‌ പാത പൂര്‍ത്തീകരണം, കൊച്ചിയിലെയും സമീപപ്രദേശങ്ങളിലെയും റോഡുകളുടെ വികസനം തുടങ്ങിയവ. ഈ പദ്ധതികളും സ്മാര്‍ട്ട്‌ സിറ്റിക്കായി ഏറ്റെടുത്ത സ്ഥലം കണക്കെ അവഗണനയുടെ കാടുപിടിച്ച്‌ കിടക്കുകയാണ്‌.





കൊച്ചി വിമാനത്താവളത്തിന്റെ മാതൃകയില്‍ അടിസ്ഥാന സൗകര്യമേഖലയുടെ സമഗ്രവികസനത്തിനായി വിദേശമലയാളികളുടെ നിക്ഷേപം സ്വീകരിച്ച്‌ ഇന്‍ഫ്രാസ്ട്രക്ചര്‍ കേരള ലിമിറ്റഡ്‌ (ഇന്‍കെല്‍) എന്നൊരു കമ്പനിക്ക്‌ രൂപം നല്‍കിയെങ്കിലും തുടര്‍ പ്രവര്‍ത്തനം എങ്ങുമെത്തിയിട്ടില്ല. സ്മാര്‍ട്ട്‌ സിറ്റി മാതൃകയില്‍ ഫുഡ്‌ സിറ്റി സ്ഥാപിക്കാനുള്ള നീക്കവും ഗര്‍ഭഛിദ്രത്തിന്‌ വിധേയമായി. ഐടി, വിദ്യാഭ്യാസം, വാണിജ്യം, ടൂറിസം എന്നിവയ്ക്കെല്ലാം പ്രാധാന്യം നല്‍കി 5000 കോടി രൂപ മുതല്‍മുടക്കില്‍ ശോഭ ഗ്രൂപ്പ്‌ പ്രഖ്യാപിച്ച ഹൈടെക്ക്‌ സിറ്റിയും അകാലത്തില്‍ പൊലിഞ്ഞു.




കൊച്ചിയില്‍ 250 ഏക്കറില്‍ ഇലക്ട്രോണിക്‌ വ്യവസായത്തിന്‌ പ്രത്യേക സാമ്പത്തിക മേഖലയും വ്യവസായ വികസനകോര്‍പ്പറേഷന്റെ കൈവശമുള്ള സ്ഥലത്ത്‌ മെഡിക്കല്‍ സിറ്റിയും തുടങ്ങുമെന്ന്‌ വ്യവസായ മന്ത്രി എളമരം കരീം പ്രവാസി ഭാരതി സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. 'ജനറം' (ജവഹര്‍ലാല്‍ നെഹ്‌റു അര്‍ബന്‍ റിന്യൂവല്‍ മിഷന്‍) അനുസരിച്ച്‌ തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ കോടികളുടെ പദ്ധതികളും വിഭാവനം ചെയ്തിരുന്നു.




കൊച്ചി നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും മാലിന്യമുപയോഗിച്ച്‌ 12 മെഗാവാട്ട്‌ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള മൂന്ന്‌ പ്ലാന്റുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ടായിരുന്നു. ഗാര്‍ഹിക മാലിന്യങ്ങള്‍ വീടുകളില്‍ നിന്ന്‌ വേര്‍തിരിച്ച്‌ സംസ്കരിക്കുന്നതുമുതല്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഒട്ടോമൊബെയില്‍ - ഇലക്ട്രോണിക്‌ മാലിന്യങ്ങളുടെ സംസ്കരണം വരെ ഉള്‍പ്പെടുന്നതായിരുന്നു ഈ പദ്ധതി. ആലങ്ങാട്‌, അങ്കമാലി, തൃക്കാക്കര, കുരീക്കാട്‌, ഉദയംപേരൂര്‍ എന്നിവടങ്ങളില്‍ ഉപഗ്രഹനഗരപദ്ധതികള്‍ നടപ്പിലാക്കാനും തീരുമാനിച്ചിരുന്നതാണ്‌. ഈ തീരുമാനങ്ങളും പദ്ധതികളും ഇപ്പോള്‍ ജലത്തില്‍ വരച്ച വര പോലെയായിരിക്കുന്നു. ഇതിനെല്ലാം കാരണം സ്മാര്‍ട്ട്‌ സിറ്റി പദ്ധതി നടപ്പിലാക്കുന്നതില്‍ വന്ന പരാജയമാണ്‌.




ടീകോം കമ്പനിയുടെ പിടിവാശി മാത്രമല്ല കേരളത്തിന്റെ സ്വപ്നപദ്ധതിയെ ഇല്ലായ്മ ചെയ്ത്‌ ഇടതുമുന്നണിക്കുള്ളിലും സിപിഎമ്മിനുള്ളിലുമുണ്ടായിരുന്ന വിഭാഗീയത സ്മാര്‍ട്ട്‌ സിറ്റി പദ്ധതിയുടെ നാമ്പടപ്പിക്കുന്നതില്‍ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ഈ പദ്ധതി നടപ്പിലായാല്‍ അതിന്റെ ക്രെഡിറ്റ്‌ മുഖ്യമന്ത്രി അച്യുതാനന്ദന്‌ ലഭിക്കുമെന്ന്‌ തിരിച്ചറിഞ്ഞവര്‍, മൂന്നാര്‍ ഒഴിപ്പിക്കല്‍ നടപടിയെ എങ്ങനെ അട്ടിമറിച്ചോ അതിലും ക്രൂരമായാണ്‌ സ്മാര്‍ട്ട്‌ സിറ്റി പദ്ധതിക്ക്‌ പാരവെച്ചത്‌. സിപിഎമ്മിലെ ഔദ്യോഗിക പക്ഷത്തോട്‌ ഒട്ടിനില്‍ക്കുന്ന ധനമന്ത്രിയുടെ നിലപാടുകളും സ്മാര്‍ട്ട്‌ സിറ്റി പദ്ധതിക്ക്‌ വിഘാതങ്ങളായിട്ടുണ്ട്‌. ഒരു നാടിന്റെ വികസനമല്ല അതിജീവന - അധികാര രാഷ്ട്രീയത്തിന്റെ അശ്ലീലതയ്ക്കാണ്‌ കേരളത്തിലെ വിപ്ലവ നേതാക്കന്മാര്‍ പ്രാമുഖ്യം കൊടുക്കുന്നത്‌ എന്നതും സ്മാര്‍ട്ട്‌ സിറ്റിയുടെ ഉന്മൂലനത്തിന്റേ മറ്റൊരു ഘടകമാണ്‌. നിന്ദ്യമായ വ്യക്തിവിദ്വേഷങ്ങളും നീചമായ സാമ്പത്തിക താല്‍പ്പര്യങ്ങളും സിപിഎം നേതാക്കളെ കീഴടക്കിയപ്പോള്‍ തന്നെ സ്മാര്‍ട്ട്‌ സിറ്റി പദ്ധതിയുടെ ഭാവിയെന്താകുമെന്ന്‌ വ്യക്തമായതാണ്‌. ഒരു സര്‍ക്കാരിന്‌, അതിനെ വോട്ട്‌ ചെയ്ത്‌ അധികാരത്തിലേറ്റിയ സമ്മതിദായകരെ എത്ര കഠോരമായി വഞ്ചിക്കാം എന്നതിന്റെ എന്നത്തേയും വലിയ ദൃഷ്ടാന്തമായി മാറിയിരിക്കുകയാണ്‌ സ്മാര്‍ട്ട്‌ സിറ്റി പദ്ധതി.


സ്മാര്‍ട്ട്‌ സിറ്റി പദ്ധതിക്ക്‌ തറക്കില്ലിട്ടതിന്റെ മൂന്നാം വാര്‍ഷിക ദിനമായ നവംബര്‍ 16-ാ‍ം തിയതി പദ്ധതി പ്രദേശത്ത്‌ കെപിസിസി ജനറല്‍ സെക്രട്ടറി ബെന്നി ബഹ്നാന്റെ നേതൃത്വത്തില്‍ റീത്ത വച്ച്‌ കോണ്‍ഗ്രസ്സുകാര്‍ പ്രതിഷേധിച്ചപ്പോള്‍

Friday, 28 August 2009

മഴവെള്ളച്ചാലുകളില്‍



മഴ പെയ്യുന്നു, ഓര്‍മകളുടെ ബാല്യത്തിലേക്ക്..
പാടവരമ്പുകളില്‍ മഴ തീര്‍ത്ത-
കൊച്ചു വെള്ളച്ചാട്ടങ്ങളുടെ ആസ്വാദനത്തിലേക്ക്.
മാളത്തില്‍നിന്നെത്തി നോക്കി ഉള്‍വലിയുന്ന-
ഞെണ്ടിന്‍റ്റെ കാഴ്ചയിലേക്ക്.
മഴവെള്ളച്ചാലുകളില്‍
പരല്‍ മീനുകളെ തേടുന്ന തോര്‍ത്തിലേക്ക്..
ചേറുമാന്തി പുറത്തെടുക്കുന്ന മണ്ണിരയിലേക്ക്..
അവ കോര്‍ത്ത് ഒരു മീനിനായി-
തപസ്സിരിക്കുന്ന പ്രതീക്ഷകളിലേക്ക്...
കടലാസുതോണികളുടെ മത്സരത്തിലേക്ക്..
കുട മറന്നെന്ന വ്യാജേന-
പുസ്തകങ്ങള്‍ ഉടുപ്പിനുള്ളിലൊതുക്കി..
പള്ളിക്കൂടത്തില്‍ നിന്നും പെരുമഴ നനഞ്ഞ് വന്ന ആനന്ദത്തിലേക്ക്..
വഴിയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം-
കൂട്ടുകാരന്റെ ഉടുപ്പില്‍ തെറിപ്പിച്ചതിന്റെ നിര്‍വ്രിതിയിലേക്ക്..
മഴ പെയ്യുന്നു..,
നഷ്ട സൌഭാഗ്യങ്ങളുടെ ഓര്‍മകളിലേക്ക്

Thursday, 30 July 2009

Meaning of F.R.I.E.N.D.S.H.I.P


Vipin Das Kozhikkodu
”F" is for Fun....That friends share when they are together.

"R" is for Reliability....A true friend is someone that you can always rely on.

"I" is for Interest....Someone who is genuinely interested in you, your fears, joys, and life.

"E" is for Energy....They pick you up when you are down, and give you the energy to go on and believe in yourself.

"N" is for Nothing....Nothing is ever too much, no matter what time it is, night or day.

"D" is for Distance....Although the miles may separate you, a true friend is never far away.

"S" is for Secrets....Your feelings and personal/private thoughts that you can only share with a friend.

"H" is for Happiness....The way I feel when we are together.

"I" is for Inseparable....Through good times and bad, tears and laughter. A friend will always be there for you.

"P" is for Perfect...
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP